ഉത്തമഗീതം 7

1 മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക;
2 പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം!
3 നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു;
4 നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
5 നിന്റെ കഴുത്തു ദന്തഗോപുരംപോലെയും
6 നിന്റെ ശിരസ്സു കർമ്മേൽപോലെയും
7 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!
8 നിന്റെ ശരീരാകൃതി പനയോടും
9 ഞാൻ പനമേൽ കയറും;
10 അതു എന്റെ പ്രിയന്നു മൃദുപാനമായി
11 ഞാൻ എന്റെ പ്രിയന്നുള്ളവൾ;
12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക;
13 അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി
14 ദൂദായ്പഴം സുഗന്ധം വീശുന്നു;