ഇയ്യോബ് 4

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?
3 നീ പലരേയും ഉപദേശിച്ചു
4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി
5 ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;
6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?
7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ?
8 ഞാൻ കണ്ടേടത്തോളം അന്യായം
9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;
10 സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും
11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;
12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;
13 മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം
14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.
15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു
16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു;
17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല;
19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു
20 ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;
21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു