സദൃശവാക്യങ്ങൾ 14

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു;
2 നേരായി നടക്കുന്നവൻ യഹോവാഭക്തൻ;
3 ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു;
4 കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു;
5 വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല;
6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
7 മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;
8 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;
9 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു;
10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
11 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും;
12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും;
13 ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം;
14 ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും;
15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;
16 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു;
17 മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു;
18 അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു;
19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും
20 ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു;
21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?
23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;
24 ജ്ഞാനികളുടെ ധനം അവർക്കു കിരീടം;
25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;
27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം;
29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ;
31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
32 ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
34 നീതി ജാതിയെ ഉയർത്തുന്നു;
35 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;