ഇയ്യോബ് 5

1 വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ?
2 നീരസം ഭോഷനെ കൊല്ലുന്നു;
3 മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു
4 അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;
5 അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;
6 അനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല;
7 തീപ്പൊരി ഉയരെ പറക്കുംപോലെ
8 ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;
9 അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും
10 അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു;
11 അവൻ താണവരെ ഉയർത്തുന്നു;
12 അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;
13 അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു;
14 പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു;
15 അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും
16 അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു;
17 ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
18 അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു;
19 ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും;
20 ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും
21 നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;
22 നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;
23 വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും;
24 നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും;
25 നിന്റെ സന്താനം അസംഖ്യമെന്നും
26 തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ
27 ഞങ്ങൾ അതു ആരാഞ്ഞുനോക്കി,