സദൃശവാക്യങ്ങൾ 22

1 അനവധിസമ്പത്തിലും സൽകീർത്തിയും
2 ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;
3 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;
4 താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം
5 വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു;
6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;
7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
8 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും;
9 ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
10 പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും;
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു;
12 യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു;
13 വെളിയിൽ സിംഹം ഉണ്ടു,
14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
15 ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു;
16 ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും
17 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക;
18 അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും
19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു
20 നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു
21 ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ
22 എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു;
23 യഹോവ അവരുടെ വ്യവഹാരം നടത്തും;
24 കോപശീലനോടു സഖിത്വമരുതു;
25 നീ അവന്റെ വഴികളെ പഠിപ്പാനും
26 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും
27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു
28 നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന
29 പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?