സങ്കീർത്തനങ്ങൾ 132

1 യഹോവേ, ദാവീദിനെയും
2 അവൻ യഹോവയോടു സത്യം ചെയ്തു
3 ഞാൻ യഹോവെക്കു ഒരു സ്ഥലം,
4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;
5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും
6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു
7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു
8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി
9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും
10 നിന്റെ ദാസനായ ദാവീദിൻനിമിത്തം
11 ഞാൻ നിന്റെ ഉദരഫലത്തെ
12 നിന്റെ മക്കൾ എന്റെ നിയമത്തെയും
13 യഹോവ സീയോനെ തിരഞ്ഞെടുക്കയും
14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;
15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;
16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;
17 അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;
18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;