സദൃശവാക്യങ്ങൾ 31

1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ;
2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു?
3 സ്ത്രീകൾക്കു നിന്റെ ബലത്തെയും
4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു;
5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും
6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും
7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും
8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക;
9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;
10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?
11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
12 അവൾ തന്റെ ആയുഷ്കാലമൊക്കെയും
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു;
17 അവൾ ബലംകൊണ്ടു അര മുറക്കുകയും
18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു;
19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു;
20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;
21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;
22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;
23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ
24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;
25 ബലവും മഹിമയും അവളുടെ ഉടുപ്പു;
26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;
27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;
28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;
29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;
30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു;
31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;