ഇയ്യോബ് 40

1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ?
3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
4 ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു?
5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.
6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;
8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.
11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
12 ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക;
13 അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക;
14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;
16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
17 ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു;
18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
19 അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു;
20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ
21 അതു നീർമരുതിന്റെ ചുവട്ടിലും
22 നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു;
23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;
24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?