ഇയ്യോബ് 17

1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു;
2 എന്റെ അടുക്കെ പരിഹാസമേയുള്ളു;
3 നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ;
4 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു;
5 ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി
6 അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു;
7 ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു;
8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;
9 നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും;
10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;
11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു,
12 അവർ രാത്രിയെ പകലാക്കുന്നു;
13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;
14 ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും
15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?
16 അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു;