സങ്കീർത്തനങ്ങൾ 83

1 ദൈവമേ, മിണ്ടാതെയിരിക്കരുതേ;
2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു;
3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും
4 വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക.
5 അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു,
6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും
7 ഗെബാലും അമ്മോനും അമാലേക്കും,
8 അശ്ശൂരും അവരോടു യോജിച്ചു;
9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ;
10 അവർ എൻദോരിൽവെച്ചു നശിച്ചുപോയി;
11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും
12 നാം ദൈവത്തിന്റെ നിവാസങ്ങളെ
13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും
14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും
15 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ;
16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു
17 അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും
18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം