സങ്കീർത്തനങ്ങൾ 69

1 ദൈവമേ, എന്നെ രക്ഷിക്കേണമേ;
2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
3 എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു;
4 കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു;
5 ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു;
6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ,
7 നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു;
8 എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും
9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു;
10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു.
11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി;
12 പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു;
13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു;
14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ;
15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
16 യഹോവേ, എനിക്കുത്തരമരുളേണമേ;
17 അടിയന്നു തിരുമുഖം മറെക്കരുതേ;
18 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ;
19 എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു,
21 അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു;
22 അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും
23 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ;
24 നിന്റെ ക്രോധം അവരുടെമേൽ പകരേണമേ;
25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
26 നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;
27 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ;
28 ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ;
29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
31 അതു യഹോവെക്കു കാളയെക്കാളും
32 സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;
33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;
34 ആകാശവും ഭൂമിയും സമുദ്രങ്ങളും
35 ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;
36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;