സദൃശവാക്യങ്ങൾ 2

1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും
2 എന്റെ വചനങ്ങളെ കൈക്കൊണ്ടു
3 നീ ബോധത്തിന്നായി വിളിച്ചു
4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു
5 നീ യഹോവാഭക്തി ഗ്രഹിക്കയും
6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു;
7 അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു:
8 അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു;
9 അങ്ങനെ നീ നീതിയും ന്യായവും നേരും
10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും;
11 വകതിരിവു നിന്നെ കാക്കും;
12 അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും
13 അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു
14 ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും
15 അവർ വളഞ്ഞവഴിക്കു പോകുന്നവരും
16 അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും
17 അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു
18 അവളുടെ വീടു മരണത്തിലേക്കും
19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;
20 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു
21 നേരുള്ളവർ ദേശത്തു വസിക്കും;
22 എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും;