സങ്കീർത്തനങ്ങൾ 37

1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;
2 അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി
3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;
4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;
6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും
7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;
8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;
9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;
11 എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;
12 ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;
13 കർത്താവു അവനെ നോക്കി ചിരിക്കും;
14 എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും
15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;
16 അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
18 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;
19 ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;
20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
21 ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;
22 അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
24 അവൻ വീണാലും നിലംപരിചാകയില്ല;
25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;
26 അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;
27 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;
28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;
32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,
33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;
34 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;
35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;
38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;
39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;
40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;