ഇയ്യോബ് 28

1 വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും
2 ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;
3 മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;
4 പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;
5 ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;
6 അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;
7 അതിന്റെ പാത കഴുകൻ അറിയുന്നില്ല;
8 പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;
9 അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;
10 അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;
11 അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു;
12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
14 അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;
15 തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;
16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
17 സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;
18 പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;
19 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;
20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;
22 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു
23 ദൈവം അതിന്റെ വഴി അറിയുന്നു;
24 അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;
25 അവൻ കാറ്റിനെ തൂക്കിനോക്കുകയും
26 അവൻ മഴെക്കു ഒരു നിയമവും
27 അവൻ അതു കണ്ടു വർണ്ണിക്കയും
28 കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;