ഇയ്യോബ് 24

1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും
2 ചിലർ അതിരുകളെ മാറ്റുന്നു;
3 ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു;
4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ
6 അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു;
7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
8 അവർ മലകളിൽ മഴ നനയുന്നു;
9 ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു;
10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
11 അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു;
12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
13 ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു;
14 കുലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
15 വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു;
16 ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു;
17 പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ;
18 വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു;
19 ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും
20 ഗർഭപാത്രം അവനെ മറന്നുകളയും;
21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
22 അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു;
23 അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു;
24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല;
25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും